Monday, November 9, 2009

ദുബായ് തിരിച്ചുവരവിന് തയ്യാറെടുക്കുന്നു-ശൈഖ് മൊഹമ്മദ്‌

ഷാര്‍ജ: ദുബായിയുടെ സാമ്പത്തികരംഗം ഭൂമി ഇടാടുകളുടെയും കെട്ടിടനിര്‍മാണ വ്രര്‍ത്തനങ്ങളുടെയും അടിത്തറയില്‍ മാത്രമല്ല ടുത്തുയര്‍ത്തിരിക്കുന്നതെന്നും വൈവി്യമാര്‍ന്ന യു.എ.ഇ.യുടെ സാമ്പത്തികരംഗത്തിന് ആഗോള മാന്ദ്യം ഉയര്‍ത്തിയ വെല്ലുവിളികളെ വിജയകരമായി നേരിടാന്‍ കഴിയുമെന്നും യു.എ.ഇ. വൈസ് സ്രിഡന്റും ാ്രനമന്ത്രിയും ദുബായ് ഭരണാികാരിയുമായ ശൈഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും ചൂണ്ടിക്കാട്ടി. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിവരികയാണ് ദുബായ് എന്നു അടിവരയിട്ടു റഞ്ഞ അദ്ദേഹം, അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മാണത്തിന് ദുബായ് മുതലിറക്കുന്നത് തുടരുമെന്നും നിക്ഷേകര്‍ക്ക് ഉറപ്പു നല്‍കി.

മെന, ഫ്രോന്‍ഡിയേഴ്‌സ് (മ്യൂര്‍വ ദേശം, വടക്കന്‍ ആഫ്രിക്കന്‍ രജ്യങ്ങളും അതിര്‍ത്തി ദേശങ്ങളും അടങ്ങുന്ന മേഖല) സമ്മേളനത്തില്‍ സ്രംഗിക്കവെയാണ് യു.എ.ഇ.യുടെ േ്രത്യകിച്ച് ദുബായിയുടെ, സാമ്പത്തിക രംഗത്തിന്റെ ആരോഗ്യാവസ്ഥയെ ചുറ്റിപ്പറ്റി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ച്രാരണങ്ങള്‍ക്ക് ശൈഖ് മൊഹമ്മദ് തുറന്ന മറുടി നല്‍കിയത്.

ആഗോള മാര്‍ക്കറ്റില്‍ ൂര്‍വാികം ശക്തിയോടെ തിരിച്ചുവരാനുള്ള ശക്തി ദുബായിക്കുണ്ട് എന്നുള്ള ആത്മവിശ്വാസം ക്രടിപ്പിച്ചുകൊണ്ട് ശൈഖ് മൊഹമ്മദ് ഇങ്ങനെ റഞ്ഞു: ''ഏറ്റവും മോശമായ അവസ്ഥ ിന്നിട്ടിരിക്കുന്നു. ദുബായ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ആഗോളമാന്ദ്യംകൊണ്ട് ഉണ്ടായിരിക്കുന്ന ആഘാതം ദുബായിയുടെ സ്വ്‌നങ്ങള്‍ക്ക് മങ്ങലേല്ിക്കുന്നില്ല.''

വളരെ ാ്രാന്യം അര്‍ഹിക്കുന്ന ല ദ്ധതികളും ദുബായ് നടപ്പാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശൈഖ് മൊഹമ്മദ് അറിവിന്റെ അടിസ്ഥാനത്തില്‍ ടുത്തുയര്‍ത്തിയിരിക്കുന്ന ദുബായുടെ സാമ്പത്തിക മേഖലയുടെ വ്രര്‍ത്തനത്തില്‍ താന്‍ സംതൃ്തനാണെന്ന് അറിയിച്ചു. ''സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം, ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ അവസരം ഉണ്ടാക്കി. ുതിയ ാതകള്‍ തെളിയിക്കുന്നതിന് ഇത് അവസരം ഒരുക്കുകയും ചെയ്തു. സാമ്പത്തിക രംഗത്ത് ഉണ്ടായ കുഴപ്പങ്ങളെപ്പറ്റി മൗനം അവലംബിച്ചത് ഔഹാാേഹങ്ങള്‍ രക്കാന്‍ ഇടവരുത്തി. ഇത് ഇനി ഭാവിയില്‍ ഉണ്ടായിക്കൂടാ. ഇത് ഉണ്ടാകാതിരിക്കാനുള്ള ഒറ്റ വഴി നല്ല വാര്‍ത്താ വിനിമയ സംവിാനം ഉറപ്പുവരുത്തുക എന്നതാണ്.''

സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച ശ്ര്‌നങ്ങള്‍ ഴങ്കഥയായി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ ശൈഖ് മുഹമ്മദ് നിക്ഷേകരോടായി റഞ്ഞു. ''ഞാന്‍ ലോകത്തെമ്പാടുനിന്നുള്ള വ്യവസായ മ്രുഖരോട് സംസാരിക്കുകയും അവരുടെ അഭിാ്രയങ്ങള്‍ കേള്‍ക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെ വര്‍നയ്ക്ക് വേണ്ട വ്രര്‍ത്തനങ്ങള്‍ക്കായി ദുബായ് തുടര്‍ന്നും മുതല്‍മുടക്കുമെന്ന് അവര്‍ക്ക് ഞാന്‍ ഉറപ്പുനല്കി.''

അടുത്തിടെ വ്രര്‍ത്തനം തുടങ്ങിയ ദുബായ് മെട്രോയുടെ കാര്യം അദ്ദേഹം അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ഈ മേഖലയിലെ ആദ്യത്തെ അത്യാുനിക സര്‍വീസ് ശൃംഖലയായ ദുബായ് മെട്രോയില്‍ സഞ്ചരിക്കാന്‍ സമ്മേളനത്തില്‍ ങ്കെടുത്തവരോട് ശൈഖ് മുഹമ്മദ് തമാശരൂണേ ഉദേശിക്കുകയും ചെയ്തു. വളരെ സുരക്ഷിതമാണെന്നും നല്ലൊരു അനുഭവമായിരിക്കുമെന്നും റഞ്ഞ അദ്ദേഹം കളിയാക്കിക്കൊണ്ടു റഞ്ഞു ''ക്ഷേ സൂക്ഷിക്കണം, എങ്ങോട്ടാണ് ാേകുന്നതെന്ന് നിങ്ങള്‍ക്ക് ിടികിട്ടിയെന്നുവരില്ല, വണ്ടിക്ക് ഡ്രൈവര്‍ ഇല്ലല്ലോ!''

No comments:

Post a Comment